ചന്ദനത്തോട്ടങ്ങള്ക്കും മധുരമുള്ള ശര്‍ക്കരക്കും ഒരേ പോലെ പേരുകേട്ട മറയൂരില്‍ നൂറുകണക്കിനാളുകളാണ് ശര്‍ക്കര നിര്‍മാണത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്